In an alarming turn of events, a police FIR has been registered under the sedition clause against Malayalam writer and theatre artist Kamal C Chavara over a Facebook post that was allegedly “disrespectful to the national anthem”. This comes in the backdrop of the interim order of Supreme Court of India in the ‘National Anthem Case’. Many have pointed out serious legal and constitutional flaws in this judgement. The judgement has led to police actions in many parts of the country, often on the basis of complaints made by right-wing vigilante groups.
വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ. കേരളത്തിൽ വളർന്നു വരുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിൻറെ പശ്ചാത്തലത്തിൽ, അതേ മാതൃകയിൽ അനുയായികളെ സംഘടിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചിലർ. കേരളീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണ്ടിയിരിക്കുന്നു.
മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്.
ചരിത്രം തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കുക എന്നത് സംഘപരിവാർ അജണ്ട ആണ്. കുറെ നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു അവർ ചാനൽ ചർച്ചകളിലും മറ്റും വിഡ്ഢിവേഷം കെട്ടുകയാണ്. ആയിരം പേർ കേൾക്കുമ്പോൾ ഒരാളെങ്കിലും വിശ്വസിച്ചാൽ അത്രയുമായി എന്നതാണ് അവരുടെ ഉദ്ദേശം. കേരളം അവരുടെ വലിയ ഒരു ലക്‌ഷ്യം ആണ്. കാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടം തന്നെ. സംഘപരിവാറിന് എല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണ്. കേരളത്തിലെ വിവിധ ഹിന്ദു സമുദായ സംഘടനകളിൽ കൈകടത്തി കൊണ്ട് സംഘ പരിവാർ ആ ലക്ഷ്യത്തിലേക്കുള്ള കുല്സിത ശ്രമങ്ങൾ തുടങ്ങി വച്ച് കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ പ്രോഫസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആർ.എസ്.എസിന്റെ മലയാളം മുഖപത്രമായ കേസരിയിൽ ഓണം മഹാബലിയുടെ വരവിന്റെ ആഘോഷമല്ല മറിച്ച് വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ടൊരു ലേഖനമെഴുതി. ഹിന്ദു വർഗീയതയുടെ കേരള അമ്പാസഡർ ഹിന്ദു ഐക്യ വേദിയുടെ കേരള പ്രസിഡന്റ് ശശികല ടീച്ചറും സമാനമായ അഭിപ്രായ പ്രകടങ്ങൾ നടത്തി കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞു നിന്നു. ഇതാ ഇപ്പോൾ, "വാമന ജയന്തി ആശംസകൾ" നേർന്നു കൊണ്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉത്രാട ദിനത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു.
The JNU Students Union Elections 2016-17 are scheduled to be held on 9 September 2016. For the first time in history, two left organisations - the Students' Federation of India (SFI) and the All India Students' Association (AISA) which used to be bitter rivals have come together this year to contest the elections in JNU under the banner of Left Unity.
A lot of friends from all across the country have been asking how this came about, and what the meaning of this unity is.
പഴയ നിയമത്തിലെ ഉല്‍പ്പത്തി പുസ്തകം ആരംഭിക്കുന്നു,
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും, ശൂന്യമായും ഇരുന്നു …”
തുടര്‍ന്നു മൂന്നാം ദിവസം, ആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്ത് കൂടട്ടെയെന്നു ദൈവം കല്പിച്ചപ്പോള്‍ ഉണങ്ങിയ കരയും സമുദ്രവും രൂപം കൊണ്ടു.
സമാനമായ ഒരു കല്പനയാണ് കേരളോല്‍പ്പത്തിക്കും നിദാനം. പരശുരാമന്റെ കല്പന മഴുവിന്റെ മൂര്‍ച്ചയുള്ളതായിരുന്നു. കടല്‍ ഉള്‍വലിഞ്ഞ് കര രൂപം കൊണ്ടു!