സ്വാതന്ത്ര്യസമരകാലത്തെ സംഘടനാസവിശേഷത തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. നാനാവിധത്തിലുള്ള ആശയഗ്രൂപ്പുകളുടെ ഒരു സഞ്ചയം. ഒരേ സമയം പരസ്പരം ഐക്യപ്പെട്ടും വൈരുദ്ധ്യത്തോടെയും, ഒരു അസ്ഥിര സന്തുലിതാവസ്ഥയില്‍ (unstable equilibrium) നില്ക്കുന്ന ഒരു സംഘടന. എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന ഒരു സംഘം ആളുകള്‍. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്സാക്കുന്നത് ഇതാണെന്നാണ് പല കൊടികെട്ടിയ കോണ്‍ഗ്രസുകാരും പറയുന്നത്. എന്നാല്‍ ആ അവകാശവാദം എത്ര ശരിയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.
“2014 -മെയ് മാസത്തിൽ അധികാരത്തിലേറുമ്പോൾ രാജ്യം പുതിയ സാമ്പത്തിക തലങ്ങളിലേക്ക് ഉയരും, അതിൽ മോഡിയുടെ സാമ്പത്തിക നയരൂപീകരണത്തിനു പ്രധാന പങ്കുണ്ടാകും”, തുടങ്ങി നിരവധി അവകാശവാദങ്ങളുടെ പിൻബലത്തിലാണ് മോഡിണോമിക്സ് ഒരു തരംഗമായത്. മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായ പരാജയത്തിനാണ് കഴിഞ്ഞ നാല്പത് മാസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ധവളപത്രം ഉയർത്തിപ്പിടിച്ചതൊന്നും സർക്കാർ നിറവേറ്റിയിട്ടില്ല എന്നു മാത്രമല്ല, സർജിക്കൽ സ്ട്രൈക് എന്നവകാശപ്പെട്ട നോട്ട് നിരോധനവും ജിഎസ്റ്റിയും തികഞ്ഞ പരാജയമാണെന്ന വാർത്തകളും പുറത്തുവന്നിരിക്കുന്നു.
ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ മുതൽ മനസ്സിൽ അസുഖകരമായൊരു ചിന്ത. ഇനി മുതൽ ബിജെപി യുടെ ഏകാഗ്ര ശ്രദ്ധ കേരളത്തിലായിരിക്കുമെന്ന്. അത് കൊണ്ടാണ് കേരളത്തിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ഗ്രൗണ്ട് വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്നന്വേഷിച്ചിറങ്ങിയത്. എത്തിപ്പെട്ടത് വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചില സംഭവ വികാസങ്ങളിലേക്ക്.
The understanding that economic crises shall trigger social crises is correct. The inference that such social crises together with sustaining economic crises shall lead to political crises too is correct. While following this line of understanding, the only fallacy that may occur, can be the conclusion one may arrive at; that such social crises and political crises shall always by default bring in positive changes.
“Social progress can be measured by the social position of the female sex.” - Karl marx